വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, March 20, 2009

കൊണ്ഗ്രെസ്സ് സ്ഥാനാര്‍ത്ഥികള്‍

Story Dated: Friday, March 20, 2009 1:3 hrs IST
Õ¿µø ²Ýß‚ßGí çµÞYd·Øí ÉGßµ
മലയാളമനോരമ വാർത്ത


ÈcâÁWÙß: Õ¿µø Øàxí ²Ýß‚ßGá çµÞYd·Øí çµø{JßæÜ 16 ÎmÜB{ßæÜ çÜÞµíØÍÞ ØíÅÞÈÞVÅßMGßµ dÉ~cÞÉß‚á. ÎâKá Øßxß¹íí ®¢®W®ÎÞVAá Øàxí ÈWµß. ®ùÃÞµá{Já æµ.Õß. çÄÞÎØᢠ¦ÜMáÝÏßW æµ.Øß. çÕÃáç·ÞÉÞÜᢠµHâøßW æµ. ØáÇÞµøÈáÎÞÃá ÎrøßAáK ®¢®W®ÎÞV. æµÉßØßØß dÉØßÁaí øçÎÖí æºKßJÜ ÎrøßAáK߈. ÄßøáÕÈLÉáøJá ÖÖß ÄøâøÞÃá ØíÅÞÈÞV@ß.

ÄãÖâøßW Éß.Øß. ºÞçAÞÏᢠÉJÈ¢ÄßGÏßW ¦çaÞ ¦aÃßÏᢠçµÞÝßçAÞGí ®¢.æµ. øÞ¸ÕÈᢠ¦xßBW ¼ß. ÌÞܺdwÈᢠ§¿áAßÏßW Éß.¿ß. çÄÞÎØᢠÎrøßAá¢.

Îxá ÎmÜB{ßæÜ ØíÅÞÈÞVÅßµZ
ºÞÜAá¿ß _ æµ.Éß. ÇÈÉÞÜX, ¦ÜJâV _ ®X.æµ. ØáÇàV, ÎÞçÕÜßAø _ æµÞ¿ßAáKßW Øáçø×í, µÞØVçµÞ¿í _ ×ÞÈßçÎÞZ ©ØíÎÞX, ÕÏÈÞ¿í _ ®¢.æ®. ×ÞÈÕÞØí, ÉÞÜAÞ¿í _ ØÄàÖX ÉÞç‚Èß, æµÞˆ¢ _ ®X. ÉàÄÞ¢ÌøAáùáMí.

ÉGßµÏßW ¥ÕØÞÈ ÈßÎß×¢ ÉÜ ÎÞxB{ᢠÕKá. ÕcÞÝÞÝíº øÞdÄß èÕµßÏÞÃá ØíÅÞÈÞV@ßµ{áæ¿ µÞøcJßW ¥ÕØÞÈ ÄàøáÎÞÈæοáAÞX ÉÞVGß dÉØßÁaí çØÞÃßÏ ·Þtß ¥ÇcfÏÞÏ çµdwÄßøæE¿áMá ØÎßÄßAá µÝßEÄí. ºßÜ ÎmÜB{áæ¿ µÞøcJßW ÄVAÎ߈ÞÏßøáKáæÕCßÜᢠÉÜ ÎmÜB{áæ¿ÏᢠØíÅßÄß ¥ÄÞÏßøáK߈. ØídµàÈß¹í µNßxß ÈWµßÏßøßAáK çÉøáµZAá ÉáùçÎÏáU çÉøáµ{ᢠÄßøæE¿áMá

ØÎßÄßAá ÎáKßW Éøß·ÃÈÏíAá ÕKá.

µHâV Äßøß‚áÉß¿ßAÞX æµ. ØáÇÞµøX ®¢®W®æÏ ø¢·JßùAßÏßøßAáµÏÞÃí. ¿ß. ¥ØËÜß, æµ.®X. ¼ÏøÞ¼í ®KßÕæøÏÞÃí §Õßæ¿ ¦Æc¢ Éøß·Ãß‚ßøáKÄí. ÎrøßAÞX ÄÞWMøcÎßæˆKÞÏßøáKá ØáÇÞµøæa ¦Æc ÈßÜÉÞ¿í. çµÞÝßçAÞGá ÈßKá Éøß·ÃßAæMGßøáK ÏâJí çµÞYd·Øí Ø¢ØíÅÞÈ dÉØßÁaí ¿ß. Øßgß~ßæÈ µÞØVçµÞçGAá ÎÞxß ÉøàfßAÞÈᢠÈàAÎáIÞÏß.

ÉGßµÏßW µâ¿áÄW ØàÈßÏV çÈÄÞAæ{ ¥ÃßÈßøJÞJÄßW ØáÇÞµøX dÉÄßç×Çß‚ÞÃá οBßÏÄí. æµÞˆ¢ ®ˆÞ ¥VÅJßÜᢠÄÈßAí ¥ÕµÞÖæMG ÎmÜÎÞæÃK ¥ÍßdÉÞÏJßW ©ù‚áÈßK øÞ¼íçÎÞÙX ©HßJÞÈᢠdÉÄßç×ÇÎáÏVJß. ÉÞÜAÞGá Äæa çÉøáZæM¿áJß ØídµàÈß¹í µNßxß çÉøáµZ ÖáÉÞVÖ æºÏíÄçÄÞæ¿ ¥çgÙ¢ §¿Eá. ÄÜçÖøß ÈßÏÎØÍÞ ÎmÜJßW ©ÖßøX çÉÞøÞG¢ È¿Jß ÎrøÕàøc¢ æÄ{ßÏß‚ ÄÞX Îßµ‚ ØíÅÞÈÞVÅßÏÞæÃKá ÕàIᢠæÄ{ßÏßçAI µÞøcÎßæˆKá øÞ¼íçÎÞÙX çÈÄÞAæ{ ³VÎßMß‚á. æµÞˆ¢ ÄøÞÈÞÕáKßæˆCßW ÍÞøÄMáÝÏíAá æÄçAÞGá ÎæxÞøá ÎmÜæÎK øÞ¼íçÎÞÙæa ¦ÕÖcÕᢠȿK߈.

§¿Äá ÎáKÃßÏßW ÉßÃBßÈßWAáK ¼ÈÄÞÆ{ßæa ÈßÜÉÞ¿á ÕcµíÄÎÞµáKÄá Õæø µÞJßøßAÞÈÞÃá Õ¿µøÏßæÜ ØíÅÞÈÞVÅß dÉ~cÞÉÈ¢ ÎÞxßÕ‚Äí. çµÞÝßçAÞGá ØíÅÞÈÞVÅßÄb¢ ¦ÕÖcæMGßøáK Éß.Õß. ·¢·ÞÇøæÈ Õ¿µøÏßW ÎrøßMßAÞÈÞÏßøáKá ¦çÜÞºÈ. ¼ÈÄÞÆ{ßæa çÕÞGá ÜÍßç‚AáæÎK dÉÄàfÏßÜÞÏßøáKá ¨ ÈàA¢.

Õß.®¢. ØáÇàøX ¦ÜMáÝÏßW ÈßKá ÎrøßAÞX ÄÏÞùÞçÏAáæÎK dÉÄàf ¥ÕØÞÈ ÈßÎß×¢ Õæø çÈÄÞAZAáIÞÏßøáKá. ºÞÜAá¿ß ÈWµß ¥çgÙæJ ÎrøßMßAÞX ºßÜ ÎáÄßVK çÈÄÞAZ ÎáXµæ‡¿áJßøáKá. ®KÞW, ¥ÄᢠȿMÞÏ߈.

ÄßøáÕÈLÉáøJá ÈßKá ÖÖß ÄøâøßæÈ ÉÞÜAÞçGAá ÎÞxÞÈᢠÈàAÎáIÞÏß. Äøâøßæa Øàxí èÙAÎÞXÁí çµbÞGÏÞÏßøáKá. È·ø ¼ÈØ¢~c µâ¿áÄÜáU ÄßøáÕÈLÉáøJá ÎWØøßAÞÈÞÃá ÄøâøᢠÄÞWMøcæMGÄí. ÎáˆMUß øÞκdwX ÄÈßAá ÕÏÈÞ¿í ²ÝßæµÏáU ²øá ÎmÜJßÜᢠÄÞWMøcÎ߈ ®K ØâºÈÏÞÃá ÈWµßÏÄí. ¥Äá µÞøâ ¦xßBÜᢠÉÞÜA޿ᢠçµÞÝßçAÞ¿áæÎÞKᢠÎáˆMUßæÏ Éøß·ÃßAÞX µÝßÏÞæÄÏÞÏß.

Õ¿µø ²Ýß‚ßGÄí ÏáÁß®Ëí ¸¿µ µfßµ{áÎÞÏß µâ¿ßÏÞçÜ޺߂á ØíÅÞÈÞVÅßæÏ ÈßÖíºÏßAÞÈÞæÃKá øçÎÖíí æºKßJÜ ÉùEá. §ÄáØ¢Ìtß‚á ¼ÈÄÞÆ{áÎÞÏß §ÄáÕæø ºV‚ È¿JßÏßG߈. ®KÞW, ¥¿áJ ÆßÕØB{ßW ºV‚ È¿JßæˆKᢠÉùÏáK߈. ºV‚ È¿JßæÏKá dɺøßMßAáKÄá ¼ÈÄÞÆ{ßæÈ §¿ÄáÎáKÃßÏßW ÈßKá ÉᵂáºÞ¿ß‚ ØßÉß®NÞÃí.

Õ¿µøÏßæÜ ØíÅÞÈÞVÅßæÏAáùß‚í §KæJ ÏáÁß®Ëí çÏÞ·¢ ºV‚溇á¢. ¥ÄÄá ÈßçÏÞ¼µ ÎmÜB{ßæÜ ¼ÏØÞÇcÄ µÃAÞAßÏÞÃá ÎâKí ®¢®W®ÎÞæø ØíÅÞÈÞVÅßµ{ÞAßÏÄí. ®X®ØíÏá dÉØßÁaí èÙÌß ¨ÁæÈÏᢠÏâJí çµÞYd·Øí dÉØßÁaí ¿ß. Øßgß~ßæÈÏᢠÉGßµÏßW ÈßæKÞÝßÕÞAßÏÄí ¥ÕV Ø¢¸¿ÈÞ ø¢·Já dÉÕVJßAæGæÏKá µøáÄßÏÞÃí. ÉßØßØß dÉØßÁaáÎÞV ÎWØøßçAIÄßæˆKí ®°ØßØßÏáæ¿ æÉÞÄáÈÏÎáIí. dÉçÄcµ ¥ÈáÎÄß ÕÞBß ÎWØøßçAIÄßæˆKÞÏßøáKá Äæa ÄàøáÎÞÈ¢.

ÕÏÈÞGßW æÉÞÄáçÕ ©ÏVK çÉøí ®¢.°. ×ÞÈÕÞØßçaÄÞÏßøáKá. çµÞYd·ØßW çÏÞ·cøÞÏ ²çGæù çÈÄÞA{áIí, ®ˆÞÕæøÏᢠÉøß·ÃßAÞÈÞÏßG߈. µÞØVçµÞGá ¼ÏßAÞX µÝßÏáæÎKÞÃá æµÉßØßØßÏáæ¿ ÉÀÈ¢ æÕ{ßæM¿áJáKÄí. ×ÞÈßçÎÞZ ¥Õßæ¿ ¼ÏØÞÇcÄÏáU ØíÅÞÈÞVÅßÏÞæÃKá øçÎÖí ÉùEá.

പിന്നെ കിട്ടിയ വാർത്ത

ഷാഹിദ കമാല്‍ കാസര്‍കോട് മത്സരിക്കും
- സ്വന്തം ലേഖകന്‍
മലയാളമനോരമ















തിരുവനന്തപുരം: കാസര്‍കോട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍തിത്വത്തില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍ പിന്‍മാറിയ സാഹചര്യത്തില്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാഹിദാ കമാല്‍ മത്സരിക്കും. കാസര്‍കോട് മത്സരിക്കാന്‍ തയാറാണെന്ന് ഷാഹിദ കമാല്‍ അറിയിച്ചു. ഹൈക്കമാന്‍ഡ് കൂടി അംഗീകാരം നല്‍കിയാല്‍ ഷാഹിദ തന്നെ സ്ഥാനാര്‍ഥിയാകും.

സ്ഥാനാര്‍ഥി പട്ടിക തയാറാക്കുമ്പോള്‍ ഒരവസരത്തില്‍ പോലും ഷാഹിദയുടെ പേര് ഉയര്‍ന്നു വന്നിരുന്നില്ല. പാര്‍ട്ടിതീരുമാനം അംഗീകരിക്കുന്നതായി ഷാഹിദ അറിയിച്ചു. വടകര സ്ഥാനാര്‍ഥിയെ 22ന് ശേഷം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. തീരുമാനത്തില്‍ നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കെപിസിസിയും എഐസിസിയും ഷാനിമോള്‍ ഉസ്മാനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

മുല്ലപ്പള്ളി വടകരയില്‍; കാസര്‍കോട്ട് ഷാഹിദ
- സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഒഴിച്ചിട്ട വടകരയില്‍ മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി വൈസ് പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കാസര്‍കോട്ട് മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാഹിദാ കമാല്‍ തന്നെയാണു കോണ്‍ഗ്രസ് നോമിനി. ഒന്നാംനിരയില്‍നിന്ന് ആരും മല്‍സരരംഗത്തില്ല എന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ക്കൂടിയാണു മുല്ലപ്പള്ളിയെ അങ്കത്തട്ടിലിറക്കുന്നത്.

ഇടതുമുന്നണി വിടാനൊരുങ്ങുന്ന ദളിനു വടകര നല്‍കിയാലോ എന്ന ആലോചന യുഡിഎഫിലുണ്ടായെങ്കിലും അനൌപചാരിക ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. മല്‍സരിച്ചാല്‍ തങ്ങളുടെ ചിഹ്നം വേണമെന്ന നിര്‍ബന്ധം ദളിനുണ്ടായിരുന്നു എന്നറിയുന്നു. ഇൌ ഘട്ടത്തില്‍ അവര്‍ക്ക് ഒരു സീറ്റു നല്‍കുന്നതിനോടു ഘടകകക്ഷികള്‍ക്കും വിയോജിപ്പുണ്ടായി.

ചിത്രത്തില്‍ കടന്നുവരാനുള്ള എന്‍സിപിയുടെ പരിശ്രമവും പുരോഗതി കണ്ടില്ല. ഇൌ സാഹചര്യത്തില്‍ മുല്ലപ്പള്ളിയുടെ പേരു പൊന്തിവരികയും മുസ്ലിംലീഗ് അദ്ദേഹത്തിനുവേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്തു. വയനാട് കിട്ടാത്തതിന്റെ പേരില്‍ ഇടഞ്ഞുനിന്ന മുല്ലപ്പള്ളിയെ ഹൈക്കമാന്‍ഡിന്റെകൂടി സഹായത്തോടെ കെപിസിസി അങ്ങനെ വടകരയ്ക്കുവേണ്ടി ഉറപ്പിച്ചു. വടകര മണ്ഡലത്തില്‍പ്പെടുന്ന ചോമ്പാല സ്വദേശിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 'കടത്തനാടിന്റെ മണ്ണിലാണു ഞാന്‍ ജനിച്ചത്.

ആദര്‍ശപ്പോരാട്ടത്തിന്റെ കച്ച മുറുക്കാനാണ് എന്റെ ശ്രമം. കോണ്‍ഗ്രസ് നേതൃനിരയിലെ എല്ലാവരും
മുന്നോട്ടുവച്ച ഇൌ നിര്‍ദേശം സ്വീകരിക്കുന്നു- മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. പൊതുസമ്മതനെ വേണമെന്ന ഘടകകക്ഷികളുടെകൂടി അഭിപ്രായം പരിഗണിച്ചാണു മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചതെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.

'കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന വ്യക്തിത്വങ്ങളിലൊന്നായ മുല്ലപ്പള്ളി മല്‍സര രംഗത്തെത്തിയതു കോണ്‍ഗ്രസിന് ആവേശം പകരും- രമേശ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍ കാസര്‍കോട്ടു മല്‍സരിക്കാന്‍ തയാറാകാഞ്ഞതിനെത്തുടര്‍ന്നാണു ഷാഹിദാ കമാലിനെ നേതൃത്വം പരിഗണിച്ചത്. വെള്ളിയാഴ്ചതന്നെ ഇവരുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നുവെങ്കിലും കാസര്‍കോട് ജില്ലാ നേതൃത്വവും ചില ഘടകകക്ഷികളും വ്യത്യസ്താഭിപ്രായം പറഞ്ഞതോടെ ഒന്നുകൂടി ചിന്തിക്കാന്‍ നേതൃത്വം തീരുമാനിച്ചു.

എന്നാല്‍ കോണ്‍ഗ്രസ് പട്ടികയില്‍ ഒരു മുസ്ലിംകൂടി വേണമെന്നതും അത് ഒരു വനിതയായിരിക്കണമെന്നതും പാര്‍ട്ടിക്കു കാണാതിരിക്കാന്‍ കഴിഞ്ഞില്ല. ഇൌ രണ്ടു പരിഗണനകളും ഒരുമിച്ചു എന്നതാണു ഷാഹിദയ്ക്കു തുണയായത്. കാസര്‍കോടും വയനാടും സ്ഥിരീകരണമായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ണമായി. പട്ടികയിലെ ചില പേരുകള്‍ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകളുടെ കാഠിന്യം കുറഞ്ഞുവരുന്നു എന്നാണു കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍.


RELATED ARTICLES
എല്‍ഡിഎഫുമായി ചര്‍ച്ചയ്ക്കില്ല: മുരളി

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്